Search This Blog

Friday, April 22, 2016

ജനറൽ ചാത്തൻസ്

‘എല്ലാ കവിതേം ആദ്യം ഗദ്യത്തില് നീട്ടിവലിച്ച് ഒരു കാച്ചാ കാച്ചും. അതു കഴിഞ്ഞ് വൃത്തത്തിന്റെ പണി. നെണക്ക് കേക വേണോ, പതിനാലക്ഷരം തോതില് വെട്ടിമുറിച്ച് നമ്പ്രാ ചേർക്കും. കാകളി വേണോ, പന്ത്രണ്ടിമ്മ മുറി, ശ്ലഥകാകളി വേണോ...’
-വി കെ എൻ(ജനറൽ ചാത്തൻസ്)
ഇത് വള്ളത്തോളും ആശാനും ഉള്ളൂരുമെല്ലാം വായിച്ചാൽ എങ്ങനെയിരിക്കും?

No comments: